നിലവില്‍ അരിക്കൊമ്പന്‍റെ ആരോഗ്യനില തൃപ്തികരമാണെന്ന് തമിഴ്നാട് വനം വകുപ്പ് അറിയിച്ചു. തമിഴ്നാട്ടിൽ നാട്ടിലിറങ്ങി ഭീതിപരത്തിയ 'അരിക്കൊമ്പനെ ഇന്നലെ പുലർച്ചെ തേനി ജില്ലയിലെ പൂശാനംപെട്ടിക്കടുത്ത് വച്ചാണ് വിദഗ്ദസംഘം മയക്കുവെടിവെച്ച് പിടിച്ചത്.
ചിന്താദ്രിപേട്ടയിലെ ഒരു വേശ്യാലയത്തിൽ നിന്ന് പോലീസ് അറസ്റ്റ് ചെയ്ത് ജയിലിലടച്ച ഉദയകുമാർ എന്നയാളുടെ ഹര്‍ജി പരിഗണിക്കുകയായിരുന്നു ഹൈകോടതി. മസാജ് സെന്റർ റെയ്ഡ് ചെയ്ത പൊലീസ് ലൈംഗികത്തൊഴിലാളികൾക്കൊപ്പം ഹര്‍ജിക്കാരനേയും അഞ്ചാം പ്രതിയാക്കി അറസ്റ്റ് ചെയ്യുകയായിരുന്നു.
ചീഫ് ജസ്റ്റിസ് സഞ്ജിബ് ബാനർജിയും ജസ്റ്റിസ് പി ഡി ഔദികേശവാലുവും അടങ്ങുന്ന ബെഞ്ചാണ് കേസ് പരിഗണിച്ചത്. പൊതുതാത്പര്യ ഹര്‍ജിയിലാണ് കോടതിയുടെ നിരീക്ഷണം. സംസ്ഥാനത്തെ മുൻ മുഖ്യമന്ത്രിമാരുടെ ഫോട്ടോകൾ ഉൾക്കൊള്ളുന്ന പാഠപുസ്തകങ്ങള്‍, കളർ പെൻസിലുകൾ, സ്കൂൾ ബാഗുകൾ തുടങ്ങി മറ്റ് സ്റ്റേഷനറി സാധനങ്ങള്‍ സര്‍ക്കാര്‍ വീണ്ടും ഉപയോഗിക്കണമെന്ന പൊതുതാത്പര്യ ഹര്‍ജി പരിഗണിച്ചപ്പോഴായിരുന്നു കോടതിയുടെ വിമര്‍ശനം.